Mishlei (Hebrew) – Proverbs (English)
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 1 | യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ…….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 2 | മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു………. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 3 | മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ…… |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 4 | മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ…… |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 5 | മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 6 | മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നിൽക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 7 | മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക…… |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 8 | ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?…… |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 9 | ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു…… |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 10 | ശലോമോന്റെ സദൃശവാക്യങ്ങൾ….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 11 | കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 12 | പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 13 | ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 14 | സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 15 | മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 16 | ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 17 | കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 18 | കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 19 | വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 20 | വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 21 | രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 22 | അനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 23 | നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 24 | ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 25 | ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 26 | വേനൽകാലത്തു ഹിമവും കൊയ്‌ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല….. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 27 | വേനൽകാലത്തു ഹിമവും കൊയ്‌ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 28 | ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 29 | കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 30 | യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു: ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു…. |
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 31 | ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു….. |